Logo
CHANGE MODE
Thu, Jun 04, 2026 • 04:26 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 10, 2019
1 min read Updated: May 16, 2026
Share:

ബി.ജെ.പി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്‍ അസമില്‍ മാത്രമല്ല, രാജ്യമൊട്ടാകെ വിവാദത്തിന്‍റെ കൊടുങ്കാറ്റ് ഉയർത്തിയിരിക്കുകയാണ്. അസമിലെങ്ങും വർഗീയ സംഘർഷങ്ങളുയരുകയാണ്. ബില്ലില്‍ പ്രതിഷേധിച്ച് അസം ഗണ പരിഷദ് ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയും ചെയ്തു. പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുന്നതിലൂടെ 1985 ലെ അസം കരാറിന്‍റെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. 1971 ന് ശേഷം അസമിലെത്തിയ കുടിയേറ്റക്കാര്‍ക്ക് ഇന്ത്യൻ പൗരത്വം നല്‍കുന്നത് കരാറിന്‍റെ ലംഘനമാണ്. എന്നാൽ പൗരത്വ ഭേദഗതി ബില്‍ വിഷയം ഇപ്പോഴുള്ളതിനേക്കാള്‍ ശ്രദ്ധ അർഹിക്കുന്ന ഒരു വിഷയമാണ്. ഇന്ത്യൻ ദേശീയതയെ അടിസ്ഥാനപ്പെടുത്തുമ്പോള്‍, ആഴത്തിലുള്ള വിശ്വാസവഞ്ചന. 1955 ലെ നിയമത്തെ പരിഷ്കരിക്കുന്ന പൗരത്വ ഭേദഗതി ബിൽ, അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്തെത്തുന്ന ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വത്തിനുള്ള അവകാശം നൽകുന്നു. മതത്തിന്‍റെ പേരില്‍ ഒരു വിഭാഗത്തെ ഒഴിവാക്കുന്ന ഇത്തരത്തിലൊരു നിയമം ശ്രദ്ധേയമാണ്. വിവിധ രാജ്യങ്ങളില്‍ നിന്ന് അഭയം തേടിയെത്തുന്നവരെ തിരസ്കരിച്ച ചരിത്രം ഇന്ത്യക്കില്ല. എന്നാലിപ്പോള്‍ മുസ്‌ലീങ്ങളെ ഈ നിയമത്തിന്‍റെ പരിധിയിൽ നിന്ന് വളരെ മനപൂർവം ഒഴിവാക്കിയിരിക്കുകയാണ്. ബില്ലിനെ പിന്തുണയ്ക്കുന്ന ബി.ജെ.പിക്കാർ അവരുടെ വർഗീയത പ്രകടമാക്കുന്നു. 'ഹിന്ദുക്കൾക്ക് ഇന്ത്യയിൽ ഒരു വീട് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ അവർക്ക് മറ്റെവിടെ ഇതിന് കഴിയും?' എന്നതാണ് അവരുടെ പല്ലവി. ഇന്ത്യ ഒരു ഹിന്ദുരാജ്യമാണെന്നാണ് അവരുടെ വാദം. മുസ്‌ലീങ്ങൾക്ക് അവകാശവാദമുന്നയിക്കാൻ കഴിയുന്ന മറ്റ് രാജ്യങ്ങളുണ്ടെന്നും ഇവർ പറയുന്നു. ഈ വാദത്തിലെ ഞെട്ടിക്കുന്ന വശം, ഒരു ഭാഗത്ത് വർഗീയ നിയമനിർമാണം നടപ്പിലാക്കുമ്പോള്‍ അത് ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനപരമായ ആശയത്തെയാണ് ഇല്ലാതാക്കുന്നത് എന്നതാണ്. 1947 ൽ രാജ്യം വിഭജിക്കപ്പെടുകയും മുസ്‌ലീങ്ങളുടെ മാതൃരാജ്യമായി പാകിസ്ഥാൻ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾ, ഇന്ത്യൻ ദേശീയവാദികൾ - പ്രത്യേകിച്ച് മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, മാത്രമല്ല അവരുടെ സഹപ്രവർത്തകരിൽ ഭൂരിഭാഗവും - വിഭജനത്തിന്‍റെ വഞ്ചനാപരമായ യുക്തി അംഗീകരിക്കുന്നതിന്‍റെ കെണിയിൽ വീണില്ല. ഇന്ത്യയുടെ ആശയത്തെ അംഗീകരിക്കാൻ രാജ്യത്തെ ഭിന്നിപ്പിച്ച യുക്തിയെ നിരാകരിക്കേണ്ടതുണ്ട്. എന്‍റെ 'ഇന്ത്യ ഫ്രം മിഡ്നൈറ്റ് ടു ദ മില്ലെനിയം എന്ന പുസ്തകത്തില്‍ ഞാന്‍ പറഞ്ഞതുപോലെ സെക്കുലറിസം എന്ന വാ As I have argued in my book India From Midnight to the Millennium (Penguin), this was what that much-abused term, ‘secularism’, meant for us. Western dictionaries might define ‘secularism’ as the absence of religion, but such a notion is foreign to India: religion is far too deeply rooted in all our communities to be wholly absent from Indians’ perceptions of themselves. Irreligiousness can never be popular in our country: even avowedly atheist parties like the Communists or the southern DMK have made their compromises with religion (in Kolkata, during Durga Puja, the various Communist parties compete to put up the most lavish Puja pandals). I remember how, in the Kolkata neighbourhood where I lived during my high school years, the wail of the muezzin calling the Islamic faithful to prayer blended with the chant of the mantras at the Hindu Shiva temple and the crackling loudspeakers outside the Sikh gurudwara reciting verses from the Granth Sahib. എന്‍റെ  ഇന്ത്യ ഫ്രം അർദ്ധരാത്രി മുതൽ മില്ലേനിയം (പെൻഗ്വിൻ) എന്ന പുസ്തകത്തിൽ ഞാൻ വാദിച്ചതുപോലെ, വളരെയധികം ദുരുപയോഗം ചെയ്യപ്പെട്ട ഈ പദം ‘മതേതരത്വം’ ഞങ്ങൾക്ക് അർത്ഥമാക്കി. പാശ്ചാത്യ നിഘണ്ടുക്കൾ ‘മതേതരത്വം’ മതത്തിന്റെ അഭാവം എന്ന് നിർവചിച്ചേക്കാം, എന്നാൽ അത്തരമൊരു ധാരണ ഇന്ത്യയ്ക്ക് അന്യമാണ്: മതം നമ്മുടെ എല്ലാ സമുദായങ്ങളിലും വളരെ ആഴത്തിൽ വേരൂന്നിയതാണ്, തങ്ങളെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ ധാരണകളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുക. നിയമവിരുദ്ധത ഒരിക്കലും നമ്മുടെ രാജ്യത്ത് പ്രചാരത്തിലാകില്ല: കമ്മ്യൂണിസ്റ്റുകളെയോ തെക്കൻ ഡിഎംകെയോ പോലുള്ള നിരീശ്വരവാദ പാർട്ടികൾ പോലും മതവുമായി വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ട് (കൊൽക്കത്തയിൽ, ദുർഗ പൂജയുടെ സമയത്ത്, വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഏറ്റവും ആഡംബരപൂർണ്ണമായ പൂജ പന്തലുകൾ സ്ഥാപിക്കാൻ മത്സരിക്കുന്നു). എന്റെ ഹൈസ്കൂൾ പഠനകാലത്ത് ഞാൻ താമസിച്ചിരുന്ന കൊൽക്കത്ത പരിസരത്ത്, ഹിന്ദു ശിവക്ഷേത്രത്തിലെ മന്ത്രങ്ങളുടെ മന്ത്രവും സിഖ് ഗുരുദ്വാരയ്ക്ക് പുറത്തുള്ള ഉച്ചഭാഷിണികളും ചേർത്തുകൊണ്ട് ഇസ്ലാമിക വിശ്വാസികളെ പ്രാർത്ഥനയ്ക്ക് വിളിക്കുന്ന മുസീന്റെ വിലാപം എങ്ങനെയാണ് വായിച്ചതെന്ന് ഞാൻ ഓർക്കുന്നു. ഗ്രന്ഥ് സാഹിബിൽ നിന്ന്.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10