നടിയെ ആക്രമിച്ച കേസില്‍ വേട്ടക്കാരന്‍ ആരാണെന്ന് കോടതി കണ്ടെത്തട്ടെ. യുട്യൂബ് ചാനല്‍ വഴി പറഞ്ഞ കാര്യങ്ങള്‍ കോടതിയിലാണ് പറയേണ്ടത്. ഇരക്കൊപ്പമാണ് താന്‍ എപ്പോഴും. അതിജീവിതയ്ക്ക് നീതി ലഭിക്കണം. കോടതിയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.