ഉത്തർ പ്രദേശിൽ ദളിത് പെൺകുട്ടി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യു പി സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പെൺകുട്ടിയുടെ മരണം ഇന്ത്യൻ സമൂഹത്തിൽ കളങ്കം വീഴ്ത്തി. കൃത്യമായ ചികിൽസ പോലും പെൺകുട്ടിക്ക് ലഭിച്ചില്ല. മരണ ശേഷവും പെൺകുട്ടിക്ക് നീതി നൽകാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും സോണിയാ ഗാന്ധി ആരോപിച്ചു.
हाथरस में मासूम लड़की के साथ जो हैवानियत हुई, वो हमारे समाज पर कलंक है।
हाथरस की निर्भया की मृत्यु नहीं हुई है, उसे मारा गया है- एक निष्ठुर सरकार द्वारा, उसके प्रशासन द्वारा, उत्तरप्रदेश सरकार की उपेक्षा द्वारा।
कांग्रेस अध्यक्षा श्रीमती सोनिया गांधी का वक्तव्य:- pic.twitter.com/1ER1DpCWYP
— Congress (@INCIndia) September 30, 2020