ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ കുറിച്ചു വ്യാജ പ്രചരണം നടത്തിയ യുട്യൂബ് ചാനലിന് വിലക്ക്. ആഫ്രിക്കന്‍ രാജ്യമായ ബൊര്‍ക്കിനൊഫാസയുടെ പ്രസിഡന്റിനെ പാപ്പാ അഭിസംബോധന ചെയ്‌തെന്ന വീഡിയോ പ്രചരിപ്പിച്ചതിനാണ് ചാനലിന് വിലക്ക്. AI, മോര്‍ഫിംഗ് തുടങ്ങിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു തയാറാക്കിയതാണ് ഈ വീഡിയോ. വത്തിക്കാന്റെ ഇടപെടലിനെ തുടര്‍ന്നാണ് ചാനല്‍ നീക്കം ചെയ്തത്.